തിരുവനന്തപുരം: പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ച ചര്‍ച്ച ചെയ്തോ എന്ന കാര്യത്തില്‍ പ്രതികരിക്കാന്‍ കൂട്ടാക്കാതെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്. രാവിലെ 10 മണിയോടെ ആരംഭിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൈകൂപ്പി ഒന്നും മിണ്ടാതെയായിരുന്നു ഇ.പി. ജയരാജന്റെ മടക്കം
മാധ്യമങ്ങള്‍ കാത്തുനിന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ച യോഗത്തില്‍ ചര്‍ച്ചയായോ എന്ന ചോദിച്ചെങ്കിലൂം ഒന്നും പ്രതികരിക്കാതെ കാറില്‍ കയറി മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൈകൂപ്പി മടങ്ങുകയായിരുന്നു. രാവിലെ 10 മണിയോടുകൂടിയാണ് തിരുവനന്തപുരത്തെ എകെജി സെന്ററില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തുടങ്ങിയത്. തിരഞ്ഞെടുപ്പ് അവലോകനമായിരുന്നു പ്രധാന അജണ്ട. യോഗത്തില്‍ ഇ പി ജയരാജന്റെ തുറന്നുപറച്ചില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്യുമെന്നായിരുന്നു വിവരം.
ഇന്ന് പുലര്‍ച്ചെയാണ് സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇ പി ജയരാജന് വിമാനം കയറിയത്. തിരുവനന്തപുരത്ത് എത്തിയ ഇ പി ജയരാജന് മാധ്യമങ്ങളെ കണ്ടിരുന്നു. ബിജെപി നേതാവ് ശോഭാസുരേന്ദ്രന് പറയുന്നതുപോലെ ഒരിക്കലും കൂടിക്കാഴ്ച ഉണ്ടായില്ലെന്നും തനിക്കെതിരായ ആരോപണങ്ങള്‍ ആസൂത്രി പദ്ധതിയുടെ ഭാഗമാണ്. മാധ്യമങ്ങള്‍ നിഷ്പക്ഷമായി ഇക്കാര്യം അന്വേഷിക്കണമെന്നും ഇ പി ജയരാജന് ആവര്‍ത്തിച്ചു.
ഏഴാം സീസണിലും 500 റൺസിന് മുകളിൽ, ഐപിഎല്ലിൽ വാർണറുടെ റെക്കോഡിനൊപ്പം കോഹ്ലി
April 29, 2024കൊല്ലം തിരിച്ചുപിടിക്കില്ല, സംസ്ഥാനത്ത് ഇടതിന് 12 സീറ്റ് വരെ ലഭിച്ചേക്കുമെന്ന് സിപിഎം
April 29, 2024തിരുവനന്തപുരം: പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ച ചര്‍ച്ച ചെയ്തോ എന്ന കാര്യത്തില്‍ പ്രതികരിക്കാന്‍ കൂട്ടാക്കാതെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്. രാവിലെ 10 മണിയോടെ ആരംഭിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൈകൂപ്പി ഒന്നും മിണ്ടാതെയായിരുന്നു ഇ.പി. ജയരാജന്റെ മടക്കം
മാധ്യമങ്ങള്‍ കാത്തുനിന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ച യോഗത്തില്‍ ചര്‍ച്ചയായോ എന്ന ചോദിച്ചെങ്കിലൂം ഒന്നും പ്രതികരിക്കാതെ കാറില്‍ കയറി മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൈകൂപ്പി മടങ്ങുകയായിരുന്നു. രാവിലെ 10 മണിയോടുകൂടിയാണ് തിരുവനന്തപുരത്തെ എകെജി സെന്ററില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തുടങ്ങിയത്. തിരഞ്ഞെടുപ്പ് അവലോകനമായിരുന്നു പ്രധാന അജണ്ട. യോഗത്തില്‍ ഇ പി ജയരാജന്റെ തുറന്നുപറച്ചില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്യുമെന്നായിരുന്നു വിവരം.
ഇന്ന് പുലര്‍ച്ചെയാണ് സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇ പി ജയരാജന് വിമാനം കയറിയത്. തിരുവനന്തപുരത്ത് എത്തിയ ഇ പി ജയരാജന് മാധ്യമങ്ങളെ കണ്ടിരുന്നു. ബിജെപി നേതാവ് ശോഭാസുരേന്ദ്രന് പറയുന്നതുപോലെ ഒരിക്കലും കൂടിക്കാഴ്ച ഉണ്ടായില്ലെന്നും തനിക്കെതിരായ ആരോപണങ്ങള്‍ ആസൂത്രി പദ്ധതിയുടെ ഭാഗമാണ്. മാധ്യമങ്ങള്‍ നിഷ്പക്ഷമായി ഇക്കാര്യം അന്വേഷിക്കണമെന്നും ഇ പി ജയരാജന് ആവര്‍ത്തിച്ചു.
Related posts
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് : പ്രചാരണം ശക്തമാക്കി മുന്നണികൾ
Read more
വികസന പ്രവർത്തനങ്ങൾക്ക് ഭൂമിയും പണവും സംഭാവനയായി സ്വീകരിക്കാനൊരുങ്ങി തദ്ദേശ വകുപ്പ്
Read more
ഗസ്സയിലെ ഭക്ഷ്യവിതരണ കേന്ദ്രത്തിലെ വെടിവെപ്പ്; 102 മരണം, 1000 പേര്‍ക്ക് പരിക്ക്
Read more
സുരക്ഷ ഉപകണങ്ങൾ ഇല്ലതെ ഡ്രെയിനിൽ ഇറങ്ങുന്ന തൊഴിലാളികളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ഡൽഹി പിഡബ്ല്യുഡി
Read more