ബ്രാറ്റിസ്ലാവ : വടക്കുകിഴക്കൻ സ്ലൊവാക്യയിലെ സ്കൂളിൽ, കൗമാരക്കാരൻ സഹപാഠിയെയും അധ്യാപികയെയും കുത്തിക്കൊന്നു. വിദ്യാർഥിയുടെ ആക്രമണത്തിൽ മറ്റൊരാൾക്ക് പരിക്കേറ്റു. 51കാരിയായ അധ്യാപികയും 18കാരിയായ വിദ്യാർഥിനിയുമാണ് കൊല്ലപ്പെട്ടത്. കുറ്റകൃത്യത്തിന് തൊട്ടുപിന്നാലെ 18 കാരനെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു. തലസ്ഥാനമായ ബ്രാറ്റിസ്ലാവയിൽ നിന്ന് 280 കിലോമീറ്റർ
കൊച്ചി : പറവൂർ ചേന്ദമംഗലത്ത് മൂന്ന് പേരെ വീട്ടിൽ കയറി വെട്ടിക്കൊന്നു. അയൽവാസിയാണ് ആക്രമണം നടത്തിയത്. അയൽക്കാർ തമ്മിലുള്ള തർക്കമാണ് അരും കൊലയ്ക്ക് പിന്നിൽ. തർക്കത്തിനു പിന്നാലെയാണ് ആക്രമണം. മരിച്ചവരിൽ രണ്ട് പേർ സ്ത്രീകളാണ്. അക്രമിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അയൽക്കാരനായ റിതു
ആലപ്പുഴ : സമരത്തിനിടയിലുണ്ടായ പോലീസ് മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ വനിതാ നേതാവിനായുള്ള സാമ്പത്തിക സഹായത്തിൻ്റെ പേരിൽ ആലപ്പുഴ കോൺഗ്രസിൽ ഫേസ്ബുക്ക് പോര്. കലക്ടറേറ്റ് മാർച്ചിൽ മർദ്ദനമേറ്റ മേഘ രഞ്ജിത്തിന് സഹായമായി 8 ലക്ഷം രൂപ നൽകിയെന്ന അരിത ബാബുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റിലെ
തൃശ്ശൂർ : അന്തരിച്ച പ്രശസ്ത നടന്‍ കലാഭവന്‍ മണിയുടെ സഹോദരനും നർത്തകനുമായ ആർ.എൽ. വി രാമകൃഷ്‌ണൻ കേരള കലാമണ്ഡലത്തിൽ ഭരതനാട്യം അസിസ്റ്റന്‍റ് പ്രൊഫസറായി ചുമതലയേറ്റു. ചരിത്രത്തിലാദ്യമായാണ് ഈ വിഭാഗത്തിൽ നൃത്ത അധ്യാപകനായി ഒരു പുരുഷൻ ജോലിയിൽ പ്രവേശിക്കുന്നത്. ഇന്ന് രാവിലെ കലാമണ്ഡലത്തിലെത്തിയാണ്
തിരുവനന്തപുരം : സാങ്കേതിക സർവകലാശാലയിൽ സിൻഡിക്കേറ്റുമായി പോരിനുറച്ച് വൈസ് ചാൻസലർ കെ.ശിവപ്രസാദ്. താൻ സിൻഡിക്കേറ്റ് പിരിച്ചുവിട്ടിട്ടും, ചട്ടവിരുദ്ധമായി യോഗം ചേർന്നെന്ന് കാട്ടി ഗവർണർക്ക് വി.സി റിപ്പോർട്ട് നൽകി. രജിസ്ട്രാർ അനധികൃത യോഗത്തിൽ പങ്കെടുത്തെന്നും ആരോപണം. രജിസ്ട്രാർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി.
മുംബൈ : ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തിയ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. പ്രതി സെയ്ഫിന്റെ വീട്ടിലെ കോണിപ്പടിയിൽ നിൽക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. സെയ്ഫിന്റെ വീട്ടിലെ സഹായിയായ എലിയാമ ഫിലിപ്പ്സ് എന്ന ലിമയാണ്
ബംഗളൂരു : കര്‍ണാടകയില്‍ എടിഎമ്മില്‍ നിറയ്ക്കാനുള്ള പണവുമായി പോയ വാഹനത്തിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെയും വെടിവെച്ചുകൊന്ന് കവര്‍ച്ച. ഗിരി വെങ്കടേഷ്, ശിവ കാശിനാഥ് എന്നിവരാണ് മരിച്ചത്. തുടര്‍ന്ന് ബൈക്കില്‍ എത്തിയ മോഷ്ടാക്കള്‍ 93 ലക്ഷം രൂപയുമായി കടന്നുകളഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം
ടെല്‍അവീവ് : ഗാസയിൽ താൽക്കാലിക വെടിനിർത്തൽ കരാര്‍ അംഗീകരിക്കാന്‍ ഇന്ന് മന്ത്രിസഭാ യോഗം ചേരില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ്. അവസാന നിമിഷത്തില്‍ ഹമാസ് കരാറില്‍ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ പ്രധാനമന്ത്രിയുടെ ഓഫിസ് അതിന്‍റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കരാറിന്റെ എല്ലാ